തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്ക് ഭക്തൻ സംഭാവനയായി നൽകിയത് 8.36 കോടി രൂപ വിലമതിക്കുന്ന മാല. ബ്രഹ്മോത്സവ ആഘോഷങ്ങൾക്കായി ക്ഷേത്രം തുറന്നപ്പോൾ മാല സമർപ്പിച്ചു. വ്യവസായിയായ എം.രാമലിംഗരാജുവാണ് കോടികൾ മൂല്യമുള്ള മാല സമർപ്പിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെയും മുഖ്യ പുരോഹിതരുടെയും സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്. 28 കിലോഗ്രാം ഭാരമുള്ള സഹസ്ര നാമ മാല, വെങ്കിടേശ്വരന്റെ പേര്‍ പതിച്ച 1008 സ്വർണനാണയങ്ങൾ കോർത്തിണക്കിയതാണെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. image courtesy:thanks tds news Sahasranama Kasula Haram Presented to Presiding Deity ……….. Philanthropist Sri Manthena Ramalinga Raju, presented Sahasra Nama Kasula Haram to the presiding deity of Lord Venkateswara on Saturday. They have presented this largesse over the hands of Head of the…
Read Moreവിഭാഗം: World News
ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
ഭീകരരുടെ തടവിൽനിന്നും ഒമാന്‍റെ സജീവമായ ഇടപെടലിലൂടെ രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ച സലേഷ്യൻ സഭാ പ്രതിനിധികൾ ഒപ്പമുണ്ടായിരുന്നു . സലേഷ്യൻ ന്യൂസ് ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു.
Read Moreഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും
യെമനിൽ ഐഎസ് ഭീകരരുടെ തടവില്‍ നിന്നും മോചിതനായ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് വിശ്രമത്തില്‍.ഫാ.ടോം മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും .മാര്‍പ്പാപ്പയെ കാണുന്നതിന് ഫാ.ടോം ആഗ്രഹം പ്രകടിപ്പിച്ചു . ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സനല്‍കി .നാല് മാസത്തെ ചികിത്സ വേണ്ടി വരും . സഭാ ആസ്ഥാനത്ത് ഫാ.ടോമിനെ കാണുന്നതിനു പ്രമുഖ ര്‍ എത്തി . സലേഷ്യൻ സഭയിലെ ജനറൽ കൗണ്‍സിൽ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട് എസ്ഡിബി, ഫാ.ഫ്രാൻസിസ്കോ സെറേഡ, ഫാ.തോമസ് അഞ്ചുകണ്ടം എസ്ഡിബി, ഫാ.ഏബ്രഹാം കവലക്കാട്ട് എസ്ഡിബി എന്നിവർക്കൊപ്പം ഫാ.ടോം നിൽക്കുന്ന ചിത്രവും പുറത്തു വന്നു . ഭീകരരുടെ പിടിയിൽ നിന്നും മോചിതനായി ചൊവ്വാഴ്ച രാവിലെയാണ് ഫാ.ടോം ഒമാനിലെ മസ്കറ്റിൽ എത്തിയത്. മസ്കറ്റിൽ നിന്നും പ്രത്യേക വിമാനത്തിൽ റോമിലേക്ക് പോവുകയായിരുന്നു. പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും ശേഷമാണ് പാലാ രാമപുരം സ്വദേശിയും…
Read MoreOman says secures release of Indian priest abducted in Yemen
Muscat has secured the release of an Indian priest who was abducted last year during a deadly attack by militants in Yemen, Oman’s official news agency said on Tuesday. Thomas Uzhunnalil has been held captive since March 2016, when militants attacked a care home operated by missionaries in the southern port city of Aden, killing 16 people including four nuns. Oman’s news agency released a picture of Uzhunnalil wearing local traditional dress and with a flowing but tidy white beard grown while in captivity. He appeared healthy, standing tall before…
Read Moreഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചു
ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു.ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായത്. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തി. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് മോചനം സ്ഥിതീകരിച്ചു. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഫാ.ടോമിനെ അലട്ടുന്നുണ്ടെന്നാണ് വിവരം. ഒമാനിൽ എത്തിച്ച അദ്ദേഹത്തിന് വിദഗ്ധ ചികിത്സ സർക്കാരിന്‍റെ മേൽനോട്ടത്തിൽ നൽകുന്നുണ്ട്. അടുത്ത ദിവസം തന്നെ അദ്ദേഹം കേരളത്തിലേക്ക് എത്തുന്നതിനു ആഗ്രഹം പ്രകടിപ്പിച്ചു . 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ…
Read Moreഗര്‍ഭസ്ഥ ശിശുവിനുവേണ്ടി കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് മരണത്തിനു കീഴടങ്ങി
മിഷിഗന്‍: ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് കാരി ഡെക് ലീന്‍ (37) മരണത്തിനു കീഴടങ്ങി. 24 ആഴ്ച വളര്‍ച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങളെയും ഭര്‍ത്താവിനെയും കണ്ണീരിലാഴ്ത്തി കാരി ലോകത്തോട് വിടപറഞ്ഞത്. ഏഴുമാസമായി കാരിക്കു ഗുരുതരമായ ഗ്ലിയൊബ്ലാസ്‌റ്റോമ എന്ന അപൂര്‍വമായ കാന്‍സര്‍ രോഗമാണെന്ന് കണ്ടെത്തിയിരുന്നു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്ലിനിക്കില്‍ പ്രവേശിപ്പിച്ച ഇവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച് കാന്‍സറിനുള്ള കീമോതെറാപ്പി ചികില്‍സവേണമെന്ന് നിര്‍ദേശിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ കീമോതെറാപ്പി ദോഷം ചെയ്യുമെന്നതിനാല്‍ ഗര്‍ഭഛിത്രം നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍, തന്റെ ജീവനക്കേള്‍ വലുത് കുഞ്ഞിന്റെ ജീവനാണെന്നു പറഞ്ഞ കാരി, സന്തോഷപൂര്‍വം കീമോ തെറാപ്പി നിരസിക്കുകയായിരുന്നു. തുടര്‍ന്ന്, രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു ലൈഫ് സപ്പോര്‍ട്ടിലായിരുന്ന കാരിയെ സെപ്റ്റംബര്‍ ആറിന് സിസേറിയന് വിധേയയാക്കി. 24 ആഴ്ചയും അഞ്ചു ദിവസവും പ്രായമുള്ള കുഞ്ഞിനെ കണ്‍നിറയെ…
Read Moreഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു
അമേരിക്കന്‍ തീരത്തെത്തിയ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു.മണിക്കൂറില്‍ നൂറു കിലോമീറ്റെര്‍ സ്പീഡില്‍ ആണ് കാറ്റ് വീശുന്നത് .ഫ്ളോറിഡയില്‍ പൂര്‍ണ്ണമായും വൈദ്യുതി ഇല്ല .താഴ്ന്ന പ്രദേശം പൂര്‍ണ്ണമായും വെള്ളത്തിന് അടിയിലാണ് .മലയാളികള്‍ സുരക്ഷിതര്‍ ആണെന്ന് വിവിധ മലയാളി സംഘടനകള്‍ അറിയിച്ചു .ഇന്ത്യന്‍ എമ്പസ്സിയില്‍ ഹെല്‍പ് ലൈന്‍ തുറന്നു .അടിയന്തിര സാഹചര്യം ഉണ്ടായാല്‍ എമ്പസ്സി യില്‍ ബന്ധപ്പെടണം .എണ്‍പത് ലക്ഷം പേരെ സ്ഥലത്ത് നിന്ന് മാറ്റി .കടല്‍ തിരമാലകള്‍ ഇരുപതു അടി വരെ ഉയര്‍ന്നു വന്നു .മിയാമിയില്‍ ഉള്ള മലയാളികള്‍ക്ക് കുഴപ്പമില്ല .ചുഴലിക്കാറ്റില്‍ മൂന്നു പേര്‍ മരിച്ചു . യു എസ് ഇന്ത്യന്‍ എമ്പസ്സി ഹോട്ട് ലൈന്‍ :202-258-8819
Read Moreഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് എത്തി:ഒരാള്‍ മരിച്ചു
ഇര്‍മ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്ത് എത്തി.മലയാളികള്‍ ഏറെ യുള്ള ഫ്ളോറിഡ യില്‍ കനത്ത കാറ്റും മഴയും,ഒരാള്‍ മരിച്ചു . 65 ലക്ഷംപേരെ ഒഴിപ്പിച്ചു.എങ്ങും ജാഗ്രത
Read MoreIrma pummels Cuba as Florida hunkers for a hit
Hurricane Irma pummeled the north coast of Cuba Saturday, inflicting “significant damage” as millions of people in the US state of Florida hunkered down for a direct hit from the monster storm. Irma’s blast through the Cuban coastline weakened the storm to a Category Three, but it is still packing 125 mile-an-hour winds (205 kilometer per hour) and was expected to regain power before hitting the Florida Keys early Sunday, US forecasters. At least 19 people have been killed since Irma began its devastating march through the Caribbean as…
Read Moreവിദേശ രാജ്യത്ത് നിന്നും മൃത ദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ പുതിയ നിയമം
വിദേശ രാജ്യത്ത് കിടന്നു മരണ പ്പെടുന്ന ഇന്ത്യാക്കാരുടെ മൃത ദേഹം നാട്ടില്‍ എത്തിക്കണം എങ്കില്‍ നാല്പത്തിയെട്ട് മണിക്കൂര്‍ മുന്‍പ് മരണ സര്‍ട്ടിഫിക്കറ്റ് ഏതു വിമാനത്താവളത്തില്‍ ആണോ എത്തിക്കേണ്ടത് അവിടെ ഹാജരാക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് നല്‍കി . പുതിയ ഉത്തരവ് പ്രവാസികള്‍ക്ക് ഇടയില്‍ ആശങ്ക ഉണര്‍ത്തുന്നു .ഒറ്റ ദിവസം കൊണ്ട് മൃത ദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ള നിയമങ്ങള്‍ നിര്‍ത്തലാക്കി .എല്ലാ രേഖകളും വിമാനത്താവളത്തില്‍ എത്തിക്കണം .ഇതോടെ നാലും അഞ്ചും ദിവസം എടുക്കും മൃത ദേഹം നാട്ടിലെ വിമാന താവളത്തില്‍ എത്തിക്കുവാന്‍ .ഇന്ത്യന്‍ എംബസിയുടെ എന്‍ ഓ സി ,എംബാം രേഖകള്‍ ,പാസ്പോര്‍ട്ട് പകര്‍പ്പ് എന്നിവയും നേരത്തെ എത്തിക്കണം .മരണ കാരണം മരണ സര്‍ട്ടിഫി ക്കറ്റില്‍ വ്യെക്തമായി ഉണ്ടാകണം .പകര്‍ച്ച വ്യാധികള്‍ മൂലമാണോ മരണം സംഭവിച്ചത് എന്നും അതാതു രാജ്യത്തെ…
Read More