ഗ്രോ കോഫിഡന്‍ഷ്യല്‍ ഐപിഒ രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചു

konnivartha.com: കൊച്ചി: സജീവ നിക്ഷേപകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഗ്രോ പ്രാഥമിക ഓഹരി വില്‍പനയ്ക്കായുള്ള (ഐപിഒ) രേഖകള്‍ പരസ്യമാക്കാത്ത രീതിയില്‍ സെബിയ്ക്ക് സമര്‍പ്പിച്ചു.   700 മില്യ ഡോളര്‍ മുതല്‍ 1 ബില്യ ഡോളര്‍ വരെ വരുതാവും ഐപിഒ എന്നാണ് ഇതുമായി ബന്ധപ്പെട്ട സ്രോതസുകള്‍ സൂചിപ്പിക്കുന്നത്. പുതിയ ഇക്വിറ്റി ഓഹരികളും ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതികവിദ്യാ വികസനത്തിനും ബിസിനസ് വിപുലീകരണത്തിനുമായാവും ഐപിഒ വഴി സമാഹരിക്കു തുക വിനിയോഗിക്കുക എന്നും കരുതപ്പെടുന്നു .   2016-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഗ്രോ 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയിലെ അതിവേഗം വളരുന്ന റീ’ട്ടെയില്‍ ബ്രോക്കിങ് സംവിധാനമായി മാറുകയായിരുന്നു . 2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 26 ശതമാനത്തിലേറെ വിപണി വിഹിതമാണ് ഗ്രോ നേടിയിട്ടുള്ളത് . 2024 മാര്‍ച്ചില്‍ 95 ലക്ഷം സജീവ…

Read More