അസ്ഥി സംബന്ധമായ രോഗത്താല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ദൈവ തുല്യനാണ് ഡോ. ജെറി മാത്യു കോന്നി വാര്‍ത്ത ഡോട്ട് കോം : ” എന്നെ കൊല്ലുവാൻ ഒരു മരുന്ന് തരാമോ ” എന്ന് 19 വയസ്സുള്ള ഒരു പെൺകുട്ടി അസ്ഥിരോഗ നിര്‍മ്മാര്‍ജന വിഭാഗം ഡോ. ജെറി മാത്യു വിനോട് ചോദിച്ചപ്പോൾ അദ്ദേഹം ആ പെൺകുട്ടിക്ക് തിരിച്ചു നൽകിയത് പുതു ജീവിതത്തിലേക്ക് ഉള്ള പ്രതീക്ഷയുടെ നാളുകൾ. ഇടുപ്പ്എല്ലിൽ ട്യൂമർ ബാധിച്ച് നടക്കാൻ കഴിയാതെ വേദന കൊണ്ട് പുളയുന്ന കൊല്ലം സ്വദേശിനി കായംകുളം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയില്‍ എത്തിയത് ഏറെ പ്രതീക്ഷയോടെ ആണ് . ഈ ആശുപത്രിയിലെ അസ്ഥി രോഗനിര്മ്മാജന വിഭാഗം മേധാവി ഡോ ജെറി മാത്യൂവിന് മുന്നില്‍ പെണ്‍കുട്ടി കരഞ്ഞു നിന്നു . അത്രമാത്രം വേദന കടിച്ചമര്‍ത്തിയാണ് പെണ് കുട്ടി ഓരോ…
Read More