konnivartha.com: അപസർപ്പക നോവൽ സാഹിത്യരംഗത്ത് അതികായകനായി വിരാജിച്ച കോട്ടയം പുഷ്പനാഥ് നേടിയെടുത്തത് ലക്ഷക്കണക്കിന് വായനക്കാരെ . ചെറുപ്പം മുതലേ കുറ്റാന്വേഷണ നോവൽ രചനയിൽ പ്രാവീണ്യം കാണിച്ചിരുന്ന കോട്ടയം പുഷ്പനാഥ് അദ്ധ്യാപകവൃത്തിയിൽനിന്നും വോളന്ററി റിട്ടയർമെന്റ് (Voluntary retirement) നേടി, ജീവിതം പൂർണ്ണമായും സാഹിത്യരചനയ്ക്കായി മാറ്റിവെയ്ക്കുകയായിരുന്നു. ഒരു സാധാരണകേരളീയന്റെ ജീവിതത്തിലെ വിനോദോപാധികളായ ദൃശ്യമാദ്ധ്യമങ്ങൾ കടന്നുവരുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ, വായനയും അഗമ്യമായ വിനോദമേഖലയായി കരുതി ഭാഷയോട് ഏറെ അകന്നുനിന്നിരുന്നവരായരുന്ന ജനതയെ വായനയുടെ വിശാലരസാത്മകത ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന്റെ രചനകൾ മുന്നിൽ നിന്നിരുന്നു. എഴുപതുകളിലും എൺപതുകളിലും കേരളീയ കൗമാരഹൃദയങ്ങളിലേക്ക് ചേക്കേറിയ അദ്ദേഹത്തിന്റെ ഡിറ്റക്ടീവുകളാണ് ഡിറ്റക്ടീവ് മാർക്സിനും ഡിറ്റക്ടീവ് പുഷ്പരാജും. ഇന്ത്യയിലെ കേസുകൾ അന്വേഷിക്കുന്ന ചുമതല പുഷ്പരാജിനാണ്. വിദേശ രാജ്യങ്ങളിലെ കേസുകളാണെങ്കിൽ ഡിറ്റക്ടീവ് മാർക്സിൻ തന്നെ രംഗത്തുവരും. മലയാളികളുടെ സ്വന്തം ഷെർലക് ഹോംസായിരുന്നു ഡിറ്റക്ടീവ് മാർക്സിനും പുഷ്പരാജും. ന്യൂയോർക്ക് നഗരത്തിലും ട്രാൻസിൽവാനിയായിലെ കാർപാത്യൻ മലനിരകളിലും കാനഡയിലെ…
Read Moreവിഭാഗം: Digital Diary
Prime Minister Narendra Modi inaugurates WAVES 2025
Prime Minister Narendra Modi inaugurated the WAVES 2025, India’s first-of-its-kind World Audio Visual and Entertainment Summit at the Jio World Centre, Mumbai today. Addressing the gathering on the occasion, he greeted everyone on the occasion of Maharashtra day and Gujarat Statehood day being celebrated today. Acknowledging the presence of all international dignitaries, ambassadors, and leaders from the creative industry, the Prime Minister highlighted the significance of the gathering, emphasizing that over 100 countries’ artists, innovators, investors, and policymakers have come together to lay the foundation for a global ecosystem…
Read Moreവേവ്സ് 2025:വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 02/05/2025 )
പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വേവ്സ് 2025’ ഉദ്ഘാടനം ചെയ്തു konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ പ്രഥമ ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ WAVES 2025, മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ന് ആഘോഷിക്കുന്ന മഹാരാഷ്ട്ര ദിനത്തിലും ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനത്തിലും ഏവർക്കും ആശംസകൾ നേർന്നു. എല്ലാ അന്താരാഷ്ട്ര വിശിഷ്ട വ്യക്തികളുടെയും, അംബാസഡർമാരുടെയും, സർഗാത്മക വ്യവസായത്തിലെ പ്രമുഖരുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, 100-ലധികം രാജ്യങ്ങളിലെ കലാകാരർ, നൂതനാശയ ഉപജ്ഞാതാക്കൾ, നിക്ഷേപകർ, നയആസൂത്രകർ എന്നിവർ ഒത്തുചേർന്ന് കഴിവുകളുടെയും സർഗാത്മകതയുടെയും ആഗോള ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകിയെന്നു ചൂണ്ടിക്കാട്ടി. “WAVES എന്നതു വെറും ചുരുക്കപ്പേരല്ല; മറിച്ച് സംസ്കാരം, സർഗാത്മകത, സാർവത്രിക വിനിമയക്ഷമത എന്നിവയെ പ്രതിനിധാനം ചെയ്യുന്ന തരംഗമാണ്” – അദ്ദേഹം പറഞ്ഞു. സിനിമകൾ, സംഗീതം, ഗെയിമിങ്, അനിമേഷൻ, കഥപറച്ചിൽ എന്നിവയുടെ…
Read Moreകോന്നിയില്‍ 10 സെന്റ് വസ്തുവും 4 ബെഡ്‌റൂമോടു കൂടിയ വീടും വില്‍പ്പനയ്ക്ക്
കോന്നി അട്ടച്ചാക്കല്‍ ജംഗ്ഷനില്‍ നിന്നും 300 മീറ്റര്‍ മാത്രം ഉള്ളിലായി 10 സെന്റ് വസ്തുവും എല്ലാവിധ സൗകര്യങ്ങളുമുള്ള 4 ബെഡ്‌റൂമോടു കൂടിയ മനോഹരമായ വീടും വില്‍പ്പനയ്ക്ക് KONNI TWENTY FOUR PROPERTIES KONNI, PATHANAMTHITTA 7902814380, 9847203166
Read Moreകോന്നി കൊല്ലന്‍പടിയിലെ “രാധപ്പടി ” :രാധയമ്മയ്ക്ക് ബിജെപി ആദരവ് നൽകി
konnivartha.com: സ്വന്തം കർമ്മമണ്ഡലത്തിലെ ത്യാഗപൂർണമായ സേവനത്തിന് ഒരു നാട് നൽകിയ അംഗീകാരമാണ് പത്തനംതിട്ട കോന്നിയിലെ രാധപ്പടി എന്ന സ്ഥലനാമം.45 വർഷങ്ങൾക്ക് മുൻപ് ഹരിപ്പാട് സ്വദേശി രാധ പത്രപരസ്യം കണ്ടാണ് നേഴ്സയായി ജോലിയ്ക്ക് 21-ാം വയസിൽ കോന്നിയിലെ ഡിസ്പൻസറിയിൽ എത്തിയത്. വനപ്രദേശമായ കോന്നിയുടെ ഉൾഗ്രാമങ്ങളിൽ ഈ ഡിസ്പെൻസറിയുടെ സേവനമാണ് ആകെ ആശ്രയം.ഡോക്ടറുടെ സേവനമോ, യാത്രാ സൗകര്യമോ ഇല്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് ആ കാലത്ത് ആകെയുള്ള ആശ്രയമായിരുന്നു രാധ എന്ന നേഴ്സ്.സ്വന്തം ജീവിതത്തിന്‍റെ ഏറിയ പങ്കും അവർ ഈ നാട്ടിലെ ജനങ്ങൾക്കായി മാറ്റി വച്ചു. വനമേഖലയിൽ ഉൾക്കാട്ടിലുൾപ്പെടെ പോയി ചികിത്സ നടത്തി നൂറ് കണക്കിന് പ്രസവം അടക്കം എടുത്തു.ഈ സേവനത്തിന് നാട് നൽകിയ അംഗീകാരമാണ് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സ്ഥലത്തിന് രാധപ്പടി എന്ന നാമം നൽകി രാധമ്മയെ അംഗീകാരം നൽകിയത്. പെരിങ്ങാല 16-ാം വാർഡിൽ ഉഷസ്സ് വീട്ടിൽ മകൾ…
Read Moreരാധയമ്മയ്ക്ക് ബിജെപി ആദരവ് നൽകി
KONNIVARTHA.COM: : സ്വന്തം കർമ്മമണ്ഡലത്തിലെ ത്യാഗപൂർണമായ സേവനത്തിന് ഒരു നാട് നൽകിയ അംഗീകാരമാണ് പത്തനംതിട്ട കോന്നിയിലെ രാധപ്പടി എന്ന സ്ഥലനാമം.45 വർഷങ്ങൾക്ക് മുൻപ് ഹരിപ്പാട് സ്വദേശി രാധ പത്രപരസ്യം കണ്ടാണ് നേഴ്സയായി ജോലിയ്ക്ക് 21-ാം വയസിൽ കോന്നിയിലെ ഡിസ്പൻസറിയിൽ എത്തിയത്. വനപ്രദേശമായ കോന്നിയുടെ ഉൾഗ്രാമങ്ങളിൽ ഈ ഡിസ്പെൻസറിയുടെ സേവനമാണ് ആകെ ആശ്രയം.ഡോക്ടറുടെ സേവനമോ, യാത്രാ സൗകര്യമോ ഇല്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് ആ കാലത്ത് ആകെയുള്ള ആശ്രയമായിരുന്നു രാധ എന്ന നേഴ്സ്.സ്വന്തം ജീവിതത്തിന്‍റെ ഏറിയ പങ്കും അവർ ഈ നാട്ടിലെ ജനങ്ങൾക്കായി മാറ്റി വച്ചു. വനമേഖലയിൽ ഉൾക്കാട്ടിലുൾപ്പെടെ പോയി ചികിത്സ നടത്തി നൂറ് കണക്കിന് പ്രസവം അടക്കം എടുത്തു.ഈ സേവനത്തിന് നാട് നൽകിയ അംഗീകാരമാണ് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സ്ഥലത്തിന് രാധപ്പടി എന്ന നാമം നൽകി രാധമ്മയെ അംഗീകാരം നൽകിയത്. പെരിങ്ങാല 16-ാം വാർഡിൽ ഉഷസ്സ് വീട്ടിൽ…
Read Moreസുരക്ഷ ഇല്ല : പ്രധാനമന്ത്രി സഞ്ചരിച്ച വഴിയിൽ തെരുവ് വിളക്കുകൾ കത്തിയില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽനിന്നും രാജ്ഭവനിലേക്ക് വരുന്ന വഴിയിൽ തെരുവു വിളക്കുകള്‍ മിഴിയടച്ചു . ബിജെപി പ്രതിഷേധ പ്രകടനം നടത്തി . യാതൊരു സുരക്ഷയും ഈ വഴിയില്‍ ഇല്ല . തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരാണ് സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിഷേധിച്ചത്. വെള്ളയമ്പലത്തെ അയ്യങ്കാളി സ്‌ക്വയറിലെ തെരുവു വിളക്കുകളാണ് പ്രവര്‍ത്തിക്കാതിരുന്നത്. പ്രധാനമന്ത്രി തങ്ങുന്ന രാജ്ഭവന് സമീപമാണ് വെളിച്ചമില്ലാതിരുന്ന അയ്യങ്കാളി സ്ക്വയർ.വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്.
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി
konnivartha.com;വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിങ് നാളെ രാവിലെ 11ന് നടക്കും .ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി.തിരുവനന്തപുരം നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കി . പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രമുഖർ വിമാനത്താവളത്തിൽ എത്തി . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷനിംഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതും നിര്‍ദ്ദേശിച്ചിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്. അനധികൃതമായും ഗതാഗത തടസ്സം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്. പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ : വിഴിഞ്ഞം അപ്പ്റോച്ച് റോഡിലും, സെന്റ് മേരീസ് എച് എസ് എസ്, കോട്ടപ്പുറം, റോസ മൈസ്റ്റിക്ക റസിഡന്റ്ഷ്യല്‍ സ്കൂള്‍, മുള്ളുമുക്ക് കാര്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ : വിഴിഞ്ഞം…
Read Moreവഴക്കിനെ തുടർന്ന് പരസ്പരം കുത്തി: കുവൈറ്റില്‍ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
കുവൈറ്റില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്‌സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറയുന്നു . ഓസ്‌ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും അയൽപക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു.കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറന്‍സിക് വിഭാഗവും നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്. കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി.ദമ്പതികൾക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു…
Read Moreവാഴകൃഷി കണ്ട് കാട്ടാനയ്ക്ക് ഭ്രാന്ത് ഇളകി :കുളത്ത്മണ്ണില്‍ സര്‍വ്വ നാശം
konnivartha.com: കാട്ടാന ,പുലി ,കടുവ ,കാട്ടുപോത്ത് ,കുരങ്ങ് ,മ്ലാവ് , കാട്ടു പന്നി .ഇവയുടെ എല്ലാം കണ്ണ് വെട്ടിച്ച് മണ്ണില്‍ വിത്ത് വിതച്ചു വെള്ളവും വളവും നല്‍കി നട്ട് പരിപാലിച്ചു തലപൊക്കത്തില്‍ എത്തിച്ചാല്‍ കര്‍ഷകന് ലഭിക്കുന്നത് കണ്ണ് നീര്‍ മാത്രം . ഹൃദയം തകര്‍ന്ന വേദനയോടെ ഒരു കൂട്ടം കര്‍ഷകര്‍ പറയുന്നു ഞങ്ങളുടെ സ്വപ്നം ആണ് ദാ കിടക്കുന്നത് .ചൂണ്ടി കാണിച്ചത് കാട്ടാന മേഞ്ഞ വാഴ കൃഷിയുടെ നേര്‍ ചിത്രം . ഇത് കലഞ്ഞൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് .കൂടല്‍ വില്ലേജ് അധികാരികളുടെ പരിധിയില്‍ ഉള്ള ഭൂമിക . ഇവിടെ ജീവിക്കുന്നത് കൃഷിയെ സ്നേഹിക്കുന്ന ഒരു പറ്റം കര്‍ഷകര്‍ . പകലും രാത്രിയും ഇവരുടെ സ്വപ്നം കൃഷിയുടെ വളക്കൂര്‍ ഉള്ള നൂറായിരം ആവശ്യം .ഇവയെല്ലാം തച്ചു തകര്‍ക്കാന്‍ വനത്തില്‍ നിന്നും വരുന്ന വന്യ മൃഗങ്ങള്‍ .…
Read More