തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2723 സ്ഥാനാര്‍ഥികള്‍ konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2723 സ്ഥാനാര്‍ഥികള്‍. 622 പത്രികകള്‍ പിന്‍വലിച്ചു. ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ ആനിക്കാട്- 46(8). കവിയൂര്‍-42(2). കൊറ്റനാട്-48(3). കല്ലൂപ്പാറ-42(1). കോട്ടാങ്ങല്‍-49(5). കുന്നന്താനം-49(2). മല്ലപ്പള്ളി-52(4). കടപ്ര-56(7). കുറ്റൂര്‍-50(4). നിരണം-59(0). നെടുമ്പ്രം-43(3). പെരിങ്ങര- 56(1). അയിരൂര്‍-56(15). ഇരവിപേരൂര്‍-59(14). കോയിപ്രം-64(19). തോട്ടപ്പുഴശേരി-49 (6). എഴുമറ്റൂര്‍-45(11). പുറമറ്റം-43(11). കോന്നി-61(40). അരുവാപ്പുലം-50(19). പ്രമാടം-65 (18). മൈലപ്ര- 46(3). വള്ളിക്കോട്-50(16). തണ്ണിത്തോട്-43 (19). മലയാലപ്പുഴ-45(11). പന്തളം തെക്കേക്കര- 48(17). തുമ്പമണ്‍-40 (17). കുളനട-70 (12). ആറന്മുള-61 (25). മെഴുവേലി-58 (12). ഏനാദിമംഗലം-49(19). ഏറത്ത്-56(16). ഏഴംകുളം- 66(14). കടമ്പനാട്- 56(19). കലഞ്ഞൂര്‍- 66(3). കൊടുമണ്‍-57(48). പള്ളിക്കല്‍-81 (38). ഓമല്ലൂര്‍-48(29). ചെന്നീര്‍ക്കര-48(23). ഇലന്തൂര്‍-46(5). ചെറുകോല്‍-43 (0). കോഴഞ്ചേരി- 36(0).…
Read Moreപത്തനംതിട്ട ജില്ല : ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് 345 സ്ഥാനാര്‍ഥികള്‍
konnivartha.com; തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ മത്സരിക്കുന്നതിന് 345 സ്ഥാനാര്‍ഥികള്‍. 59 നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. ബ്ലോക്ക് പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ മല്ലപ്പള്ളി-43 (5). പുളിക്കീഴ്-42 (1). കോയിപ്രം- 41(12). കോന്നി- 42 (7). പന്തളം- 43 (10). പറക്കോട്- 47 (7). ഇലന്തൂര്‍- 43(7).റാന്നി-44 (10)
Read Moreപത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 54 പേര്
തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 54 പേര് konnivartha.com; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് മത്സരരംഗത്തുള്ളത് 54 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലേക്ക് മത്സരിക്കുന്നതിനായി 124 പത്രികയാണ് സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ 14 പത്രിക നിരസിച്ചു. 3 പേര് പത്രിക പിന്‍വലിച്ചതോടെ അന്തിമ പട്ടികയില്‍ 54 സ്ഥാനാര്‍ഥികളായി. ജില്ലാ പഞ്ചായത്തിലേക്ക് കൂടുതല്‍ പേര് മത്സരിക്കുന്നത് കൊടുമണ്‍ ഡിവിഷനില്‍. 5 സ്ഥാനാര്‍ഥികളാണുള്ളത്. കോന്നിയില്‍ നാല് സ്ഥാനാര്‍ഥികളാണുള്ളത്. പുളിക്കീഴ്, ആനിക്കാട്, കോയിപ്രം, മല്ലപ്പള്ളി, അങ്ങാടി, റാന്നി, ചിറ്റാര്‍, മലയാലപ്പുഴ, പ്രമാടം, കലഞ്ഞൂര്‍, ഏനാത്ത്, പള്ളിക്കല്‍,കുളനട, ഇലന്തൂര്‍, കോഴഞ്ചേരി ഡിവിഷനുകളിലേക്ക് മൂന്നുപേര്‍ വീതമാണ് മത്സരരംഗത്തുള്ളത്.
Read Moreശബരിമലയുടെ സുരക്ഷ ഉറപ്പാക്കി സി.സി.ടി.വി വലയം
konnivartha.com; മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ. തീര്‍ത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദര്‍ശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി പോലീസ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ സംയുക്തമായി 450-നടുത്ത് സി.സി.ടി.വി. ക്യാമറകളാണ് പ്രധാനകേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്രത്യേകം സജ്ജീകരിച്ച കണ്ട്രോള് റൂമുകള്‍ മുഖേനയാണ് ഈ നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും കണ്ണിമവെട്ടാതെ ശബരിമലയുടെ മുക്കും മൂലയും ഈ കണ്ട്രോള് റൂമുകളില്‍ നിരീക്ഷിക്കപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സംഭവങ്ങളോ തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളോ ഉണ്ടായാല്‍ ഉടനടി നടപടിയെടുക്കാന്‍ ഈ സംവിധാനം ഏറെ സഹായകരമാണ്. പോലീസ് സംവിധാനത്തിന്റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ 90-നടുത്ത് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. തീര്‍ത്ഥാടന പാതയിലും പ്രധാന വിശ്രമ…
Read Moreശബരിമല: നാളത്തെ ചടങ്ങുകൾ (25.11.2025)
രാവിലെ നട തുറക്കുന്നത്-3 മണി നിർമ്മാല്യം,അഭിഷേകം 3 മുതൽ 3.30 വരെ ഗണപതിഹോമം 3.20 മുതൽ നെയ്യഭിഷേകം 3.30 മുതൽ 7 വരെ ഉഷപൂജ 7.30 മുതൽ 8 വരെ നെയ്യഭിഷേകം 8 മുതൽ 11 വരെ കലശം, കളഭം 11.30 മുതൽ 12 വരെ ഉച്ചപൂജ 12.00 നട അടയ്ക്കൽ 01.00 നട തുറക്കൽ ഉച്ചകഴിഞ്ഞ് 03.00 ദീപാരാധന വൈകിട്ട് 06.30 – 06.45 പുഷ്പാഭിഷേകം 06.45 മുതൽ 9 വരെ അത്താഴ പൂജ 9.15 മുതൽ 9.30 വരെ ഹരിവരാസനം 10. 50 നട അടയ്ക്കൽ 11.00
Read Moreശബരിമലയില്‍ ഭക്തരുടെ തിരക്ക്: നാളെ (25.11. 2025) സ്പോട്ട് ബുക്കിംഗ് എണ്ണം 5000 മാത്രം
konnivartha.com; ശബരിമല ദർശനത്തിന് ഭക്തരുടെ തിരക്ക് വർദ്ധിച്ചു വരുന്നത് പരിഗണിച്ച് നാളെ (25.11. 2025) ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് എണ്ണം 5000 ആയി നിജപെടുത്തിയിരിക്കുന്നു. വെർച്ചൽ ക്യൂ ബുക്കിംഗ് വഴി എഴുപതിനായിരം ഭക്തർക്ക് ദർശനത്തിന് അവസരമുണ്ട്.
Read MorePrime Minister Condoles the Demise of Veteran Actor Shri Dharmendra
Prime Minister Narendra Modi today condoled the passing away of legendary actor Shri Dharmendra Ji, describing it as the end of an era in Indian cinema. The Prime Minister said that Dharmendra Ji was an iconic film personality and a phenomenal actor who brought charm and depth to every role he played. His ability to portray diverse characters struck a chord with countless people across generations. In a post on X, Shri Modi said: “The passing of Dharmendra Ji marks the end of an era in Indian cinema. He…
Read MoreDharmendra passes away
Bollywood star Dharmendra has died in the Mumbai at the age of 89.Indian Prime Minister Narendra Modi paid tribute to the actor, saying his passing “marks the end of an era in Indian cinema”. Dharmendra, who often described himself as “a simple man”, commanded extraordinary affection and loyalty from his tens of millions of fans. Best known as Veeru, the lovable petty criminal in the 1975 blockbuster Sholay, he appeared in over 300 films, many hits, captivating audiences for decades. Songs featuring him topped the charts, and his romance…
Read Moreബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു
ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം.ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ തുടങ്ങിയ ചിത്രങ്ങൾ ധർമേന്ദ്രയെ പ്രശസ്തനാക്കി.ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യും . നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.
Read Moreചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: പൊങ്കാല ഡിസംബർ 4 വ്യാഴം
konnivartha.com; ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. ആശാലത. തച്ചാറ നെടുമ്പ്രം വസുതിയിൽ നിന്നാണ് കാർത്തികസ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്. കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. പൊങ്കാലയുടെ വരവ് അറിയിച്ചു ഉള്ള നിലവറ ദീപം തെളിയിക്കൽ വിളംബര ഘോഷയാത്ര നവംബർ 30 ന് നടക്കും എന്ന് മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി,…
Read More